പരോളിലിറങ്ങി മുങ്ങിയ പ്രതിക്ക് പനി; കണ്ണൂര്‍ ജയിലില്‍ ആശങ്ക

0 1,040

 

കണ്ണൂര്‍: പരോള്‍ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരിച്ചെത്താതിരുന്ന പ്രതിയെ പിടികൂടി ജയിലില്‍ എത്തിച്ചപ്പോള്‍ പനി. കൂത്തുപറമ്ബിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്. ഇതേത്തുടര്‍ന്നു പ്രതിയെ ജയിലിലെ ഐസൊലേഷന്‍ സെല്ലിലേക്ക് മാറ്റി.

പരോളിലിറങ്ങി മുങ്ങിയ വിപിന്‍ ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയിലായിരുന്നു. പനിയായി നാട്ടിലെത്തിയ ഇയാളെ വെള്ളിയാഴ്ച പോലീസ് പിടികൂടുകയായിരുന്നു. പനി ബാധിച്ചയാള്‍ ആദ്യം കഴിഞ്ഞത് മറ്റു തടവുകാര്‍ക്ക് ഒപ്പമായിരുന്നു. സഹതടവുകാര്‍ ബഹളം വച്ചതോടെ ഐസൊലേഷന്‍ സെല്ലിലേക്ക് മാറ്റിയെന്നാണ് വിവരം.

2007ല്‍ മൂര്യാട്ടുവെച്ച്‌ ബിജെപി. പ്രവര്‍ത്തകന്‍ പ്രമോദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിപിന്‍. ജനുവരി 30-ന് പരോളിലിറങ്ങിയ വിപിന്‍ കാലാവധി കഴിഞ്ഞ് മാര്‍ച്ച്‌ 16-ന് വൈകുന്നേരം 5.30-ന് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു. 16-ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇയാള്‍ ജയിലില്‍ എത്തിയിരുന്നില്ല.

ഇയാളെ കാണാനില്ലെന്ന് ഭാര്യ കൂത്തുപറമ്ബ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കൂത്തുപറമ്ബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.