വാഹനങ്ങള്‍ വാങ്ങിക്കൂട്ടി, എണ്ണയടിക്കാന്‍ പണമില്ല

0 262

വാഹനങ്ങള്‍ വാങ്ങിക്കൂട്ടി, എണ്ണയടിക്കാന്‍ പണമില്ല

തിരുവനന്തപുരം: വാഹനങ്ങള്‍ വാങ്ങിക്കൂട്ടി, പക്ഷേ, ഇന്ധനമടിക്കാന്‍ കാശില്ല. കേരള പൊലീസ് കുടിശ്ശികയായി പമ്ബ് ഉടമകള്‍ക്ക് നല്‍കാനുള്ളത് ഒന്നരക്കോടിയിലേറെ രൂപ. അതിവേഗ യാത്രക്ക് ഹെലികോപ്ടര്‍ വാങ്ങാനൊരുങ്ങിയ പൊലീസാണ് ഉള്ള വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും അടിക്കാന്‍ പണമില്ലാതെ നട്ടംതിരിയുന്നത്.

പൊലീസ് നവീകരണ പദ്ധതിയുടെ ഭാഗമായി നിരവധി വാഹനങ്ങളാണ് നാല് വര്‍ഷത്തിനിടെ വാങ്ങിക്കൂട്ടിയത്. സ്റ്റേഷനുകള്‍ക്ക് ജീപ്പ് വാങ്ങാനുള്ള പണം വകമാറ്റി ആഡംബര കാറുകള്‍ ഉള്‍പ്പെടെ വാങ്ങി. ഏറ്റവുമൊടുവില്‍ 202 ജീപ്പുകള്‍ കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിരത്തിലിറക്കിയിട്ടുമുണ്ട്. എന്നാല്‍, ഇന്ധനമടിച്ചതിന് സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ഇവക്ക് എങ്ങനെ ഇന്ധനം നിറക്കുമെന്ന ആശങ്കയിലാണ് പൊലീസ്. അതിനാല്‍ വാഹന ഉപയോഗം പരമാവധി കുറയ്ക്കാന്‍ നടപടി ആരംഭിച്ചു. പ്രധാനമായും ക്യാമ്ബുകളിലെ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.

പലയിടങ്ങളിലും ജനങ്ങളുടെ െചലവില്‍ വാഹനം വാടകക്കെടുപ്പിച്ചാണ് പൊലീസ് കേസ് അന്വേഷണവും മറ്റും നടത്തിവന്നത്. ഇനി വാഹനമില്ലെന്ന് പറഞ്ഞ് ഒഴിയാനും സാധിക്കില്ല. എല്ലാ സ്റ്റേഷനിലും രണ്ട് വീതം ജീപ്പ് ലഭ്യമാക്കിയെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം. പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നിറക്കാന്‍ ക്വാറി മാഫിയയുടേതുള്‍പ്പെടെ സഹായം തേടുന്നതായും ആക്ഷേപമുണ്ട്. കുടിശ്ശിക ലഭിക്കാതെ ഇനി ഇന്ധനം നല്‍കാനാകില്ലെന്ന നിലപാടിലാണ് പെട്രോള്‍ പമ്ബുടമകള്‍. ഇതിനിടയിലും ചില ഉദ്യോഗസ്ഥര്‍ പൊലീസ് വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്.